നഷ്ട്ട സ്വപ്നങ്ങള്‍
അമ്മിഞ്ഞാമൃതം നുകരും മുൻമ്പേ
തനിച്ചാക്കി വിട ചൊല്ലി മാതാവും
വാടി തളര്ന്ന ആമ്പലിൻ തണ്ടുപോൾ
പല നാളിലും ഒരു തുള്ളി നീരിനായ് കേണു
ഒരു നാളിലെന്ക്കിലും ഒക്കത്തിരുത്തുവാൻ
ഓടി എത്തുന്നൊരു അമ്മയെ കാത്തിരിപ്പായ്
പിച്ച വെച്ചിടും നാളുതൊട്ടെ തിരിച്ചറിവിലേക്കുള്ള
ഒരു യാത്രയായ്
ബന്ധുക്കൾ നല്കുന്ന ഉച്ചിഷ്ട്ടങ്ങൾ മാത്രം!
ഒരു നേരം പോലും പശി അടങ്ങിയതേ ഇല്ല
ആഴ്ച്ചയിൽ ഒരുനാളിൽ പൊതിയുമായ്
ബെഹുദൂരം യാത്ര ചെയ്തു തൊഴില ശാലയിൽ നിന്നും
വിഷാത മുഖംവും ആയ് എത്തുന്ന അച്ഛനും!
ഓർമയിൽ എന്നും നഷ്ട്ട സ്വപങ്ങൾ മാത്രം!!!

No comments:
Post a Comment